Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, April 30, 2011

Karnataka Sarkar hajj site launched

Welcome to the official website of Karnataka State Hajj Committee, Allow us to help you better avail our services and navigate through the site to know more about us and Haj. Haj is one of the five tenets of Islam. It's every Muslim’s desire to perform Haj at least once in his life time. Performing Haj is obligatory to every sane, financially able and adult Muslim. for more details click here

ബ്ലോഗ്‌ പോസ്റ്റ്‌ മെയില്‍ വഴി കിട്ടാന്‍ !!!

ബ്ലോഗിലിടുന്ന പോസ്റ്കള്‍ മെയിലില്‍ കിട്ടാന്‍ ആഗ്രഹിക്കുന്നുന്ടെങ്ങില്‍ വലതു വശത്ത് കാണുന്ന മെയില്‍ ടാബില്‍ മെയില്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുക.

Tuesday, April 26, 2011

കേരളത്തിലെ വിവിധ പള്ളി കളെ കുറിച്ച് അല്പം !

വെളുംബത് മഖം ഷെരിഫ് , മമ്പുറം മഖം, ഓടത്തില്‍ പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ്, പാളയം ജുമാ'അത് പള്ളി, പുതൂര്‍ പള്ളി, ഭീമ പള്ളി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, കോന്തല പള്ളി മസ്ജിദ്, ഇടപല്ലി ജമാത് പള്ളി, ആലങ്ങാട് പള്ളി, വൈപൂര്‍ ജുമാ'അത് പള്ളി ..., കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയൂ !

നബി വചനങ്ങള്‍ !!

Ò·áØíÄßÏßW ¼ÏßAáKÕȈ, çµÞÉ¢ ÕøáçOÞZ ÎÈTßæÈ ÈßÏdLßAáKÕÈÞÃá ÖµíÄX.
Ò¥oß ÕßùµßæÈ ÄßKᢠdɵÞø¢ ¥ØâÏ Èzµæ{ ÄßKá ÄàVAá¢.
Òµøáà µÞÃßAÞJÕÈá µøáà ÜÍßAáµÏ߈.
ÒØìÎcÄÏáæ¿ ØÞKßÇc¢ ®ˆÞxßæÈÏᢠØáwøÕᢠ¥ØÞKßÇc¢ ÕßøâÉÕáÎÞAá¢.
Ò²øÞZ æºÜÕÝß‚Äí ¥ÏÞ{áç¿ÄᢠØâfß‚áÕ‚Äí ¥ÈLøÕµÞÖßÏáç¿ÄáÎÞÃí.
Ò¦æøCßÜᢠ¥ùßÕßÈáçÕIß §ùBßJßøß‚ÞW Äßøß‚áÕøᢠÕæø ¥ÕX èÆÕÎÞV·JßÜÞÃí.
ÒÈßB{ßW ¦VæACßÜᢠçµÞÉ¢ ÕKÞW ÎßIÞÄßøßAæG.
ÒÎÆc¢ ©çÉfßAáµ. ®ˆÞ Äßzµ{áæ¿ÏᢠÄÞçAÞÜÞÃÄí.
Ò¥dµÎßæÏ µIßGᢠ¦{áµZ ¥ÏÞ{áæ¿ µÏíAá Éß¿ßAáKßæˆCßW èÆÕ¢ ¥Õæø ²K¿C¢ Ößfßç‚AÞ¢.
ÒØbÏ¢ ¥ÇbÞÈß‚í ¦ÙøßAáKÄßæÈAÞZ ©JÎÎÞÏ Ífâ ¦øᢠµÝßAáK߈.
ÒÄàdÕÄ ÉáÜVJáKÕX ÄáÜEÄáÄæK.
ÒÎÈTßW ¥ÃáçÕÞ{¢ ¥ÙCÞøÎáUÕX ØbV·JßW dÉçÕÖßAáµÏ߈.
ÒÈà Èßæa ØçÙÞÆøæa Îá~JáçÈÞAß ÉáFßøßAáKÄáçÉÞÜᢠÇVÎÎÞÃí.
Ò¥ÏWÕÞØß ÉGßÃß µß¿AáçOÞZ ÕÏùá Èßù‚áHáKÕX ®æa µâGJßWæMGÕȈ.
Ò¦ÉWAøÎÞæÃKí çÄÞKßÏÞÜᢠØÄc¢ Îáùáæµ Éß¿ßAáµ. Õ߼Ϣ ¥ÄßÜÞÃí, ÄàV‚.

പ്രവാചകന്റെ ജീവിതം

²øá ØÎâÙJßæa Õ{V‚Ïáæ¿ ¥ÕØíÅÞLøBZ ¥ÅÕÞ ÈÞ·øßµÄÏáæ¿ Õ{V‚æÏKá ºøßdÄÉmßÄXÎÞV Õß{ßAáK dÉÄßÍÞØJßæa ÉÖíºÞJÜJßW ÕßÖµÜÈ¢ æºÏíÄÞW ÎáÙNÆí ÈÌßÏáæ¿ µÞÜ¢ ºøßdĸGÎÞÃí ®KÄí ¥ÕßÄV AßÄÎÞÃí. ¥ÄáæµÞIÞÃá ÎáÙNÆí ÈÌß ºøßdÄJßæa ÉâVà æÕ{ß‚JßW ¼àÕß‚ dÉÕÞºµX ®Ká ÉùÏæM¿áKÄí.

dÉÕÞºµæa ¼ÈÈ¢, ÌÞÜc¢, µìÎÞø¢, ÏìÕÈ¢, ÕßÕÞÙ¢ Äá¿Bß ®ÜïÞ dÉÕVJ ÈB{ᢠçø~æM¿áJßÏßøßAáKá ®KÄí ¥Äá Ø¢Ìtß‚ ¥ÕcµíÄÎÞÏ ÕÞÏÈæÏ ÈßøÞµøßAáKá.

'dÉÕÞºµæa ØbÍÞÕ¢ ÄæKÏÞÃá ÕßÖái ~áV¦X ®K ÙdØJí ¦Ïß×Ïáæ¿ dÉØíÄÞÕÈæÏ ¨ ÉÖíºÞJÜJßÜÞÃá ÕÞÏßçAIÄí. ºøßdÄJßæa ÈßùÕßW ÈßWAáK ²øá ÕcµíÄßæÏ Ø¢Ìtß‚ß¿çJÞ{¢ ¼àÕßÄ¢ ÄáùK ÉáØíĵÎÞÃí. ¥Õßæ¿ ©ìÙÞçÉÞÙBZçAÞ ÍÞÕÈÞÕßÜÞØJßçÈÞ §¿ÎßÜï.

dÉÕÞºµ ØçwÖJßæa ¯xÕᢠÕÜßÏ dÉÄßÈßÇÞÈ¢ Øb¼àÕßÄ¢ ÄæKæÏKá dÉ~cÞÉßAáKá. ¥ÄáæµÞIÞÃá dÉÕÞºµ ÉøOøÏßW ¼àÕßÄ¢ ÄæK ØçwÖæÎKá ÈÌß¼àÕßÄæJ Ø¢Ìtß‚í ¥ØKß·íÇÎÞÏß ÉùÏÞX µÞøâ.

¥ÈÞÅÄbJßæa, çÕÆÈÏáæ¿ ¦ÝÎùßE ÕcµíÄßAí ²øá ØÎâÙJßæa çÈÄã ÖâÈcÄÏáæ¿ ·ìøÕ¢ ®{áMJßW ÎÈTßÜÞÕáKá. dÉÕÞºµÄb ÉÆÕßÏßçÜAá ÄßøæE¿áAæM¿áKÄßÈá ÎáOá ÄæK ¼àÕßÄJßÈá èÕÕßÇcÎÞVK çÎ~ܵ{ßW çÈÄãÉøÎÞÏ ÉCá ÈßVÕÙßAÞX ¥çgÙJßÈí ¥ÕØø¢ ÜÍß‚ßøáKá.

§Õßæ¿ÏÞÃá ÏìÕÈJßW ÄæK æÉÞÄáØÎâÙJßW '¥W ¥ÎàX ¥ÅÕÞ ÕßÖbØíÄX ®K ÉÆÕß çÈ¿ßÏÄßæa dÉصíÄß.

dÉÕÞºµÄb ÜÌíÇßAá ÎáXÉá ÄæK ÈÌß Äæa ¥ÄáÜcÎÞÏ ÕcµíÄßdÉÍÞÕJÞW ØÎâÙJßæa ¦ÆøÕá çÈ¿ßÏßøáKá. §ØíÜÞ¢ ÆVÖÈJßæa dÉÄßøâÉÎÞÏ dÉÕÞº µæa ºøßdÄÎÞÃÄí. ¼àÕßÄÕᢠØçwÖÕᢠÄNßÜáU ¥ÄßVÕøOí ¥Õßæ¿ §ÜïÞÄÞµáKá.

æµÞ¿ßÏ ÖdÄáÕßçÈÞ¿á çÉÞÜᢠØíçÈÙÎØãÃÎÞÏß æÉøáÎÞùßÏ, ¥ÕÖc¸GJßW ÎÞdÄ¢ ¦ÏáÇ¢ µ‡ßæÜ¿áJ, ÉàÁÈÉVÕ¢ ØNÞÈß‚ÕVæAÜïÞ¢ æÉÞÄáÎÞMá dÉ~cÞÉß‚ ¦ ºøßdÄÉáøá×æa ØçwÖJßæa µÞÜßµ dÉصíÄß ®dĵIá ÕÜáÄÞæÃKá ÎÈTßÜÞAÞX ºøßdÄJßæa ØÄcØtÎÞÏ ÕÞÏÈÏíAá ÈÞ¢ ÄÏÞùÞçµIÄáIí. ¥ÄßÈáU ¥ÕØøÎÞÃá ÎßÜÞÆí.

Monday, April 25, 2011

ഷെയ്ഖ്‌ സയെദ് ഗ്രാന്‍ഡ്‌ മോസ്ക് - വിവരങ്ങള്‍ !!!


Sheikh Zayed Grand Mosque Information

ÎAÏßæÜÏᢠÎÆàÈÏßæÜÏᢠÕßÖái ç·ÙBZ µÝßEÞW çÜÞµæJ ¯xÕá¢
ÕÜßÏ ÉUßÏÞÃí ¥ÌâÆÞÌßÏßæÜ æ×Ïí~í ØÞÏßÆí ÎØí¼ßÆí. §ØíÜÞÎßµ µÜßd·ËßÏáæ¿ÏᢠÉøOøÞ·Ä µøÕßøáÄáµ{áæ¿ÏᢠµHFßMßAáK µÞÝíº µâ¿ßÏÞÃí ¨ èÆÕßµ ÍÕÈ¢ ²øáAáKÄí.

Ïᮧ øÞ×íd¿ÉßÄÞÕí æ×Ïí~í ØÞÏßÆí ÌßX ØáWJÞX ¥W ÈÙcÞæa çÉøßÜÞÃí ÉUß. Õ{æø ÆâøJá ÈßKá ÄæK µÞÃÞ¢ ¨ É¿áµâxX ÎØí¼ßÆí. dÉÇÞÈ æµGß¿JßÈá Îáµ{ßW ÈÞÜá ÕÜßÏ ÎßÈÞøB{ᢠÉáù¢ ÍÞ·B{ßW 57 æºùá ÎßÈÞøB{áÎáIí. dÉÇÞÈ ~áÌî çÜÞµJßæÜ ¯xÕᢠÕÜßÏ ÎßÈÞøÎÞÏÞÃí ¥ùßÏæM¿áKÄí. ¦Ïßø¢ ¿Y ÍÞø¢ ÕøáK §Äßæa ©Ïø¢ 83 ÎàxùÞÃí. æÎÞçùÞçAÞÏßæÜ øIá ÖßWÉßµ{ÞÃí §Õ øâɵWÉÈ æºÏíÄÄí.

ÉUßAáUßW ÉÄßÈÞÏßø¢ çÉVAá ÈÎØíµøßAÞX ØìµøcÎáIí. ¥çÄ ØÎÏ¢, ÉUßÏáæ¿ ÉáùJí 27,000 çÉæø ©ZæAÞUÞX µÝßÏá¢. ÕßÕßÇ ÕßÍÞ·B{ßÜÞÏß ²çø ØÎÏ¢ 40,000 çÉVAí ¦øÞÇÈ ÈßVÕÙßAÞX µÝßÏáæÎKÄá ÉUßæÏ ÕcÄcØíÄÎÞAáKá. ØídÄàµZAí ÈÎØíµøßAÞX dÉçÄcµ ØìµøcæÎÞøáAßÏßGáIí. 1,500 ÕÈßĵZAí ²çø ØÎÏ¢ ÈÎØíµøßAÞX ÉUßÏáæ¿ ÕßÖÞÜÎÞÏ ÙÞ{ßW ØìµøcÎáIí.

æ×Ïí~í ØÞÏßÆí ÎØí¼ßÆßÈáçÕIß §ùÞÈßW èµæµÞIí ÈßVÎß‚ÄÞÃí ÉUßÏßW Õßøß‚ ÕßÜÉß¿ßMáU ÉøÕÄÞÈß. 5,600 ºÄáødÖ ÎàxùÞÃí §Äßæa ÕßØíÄàVâ. ÎâKá çµÞ¿ß ÆßVÙÎÞÃí §Äßæa ÕßÜ. 1,200 æÄÞÝßÜÞ{ßµZ 12 ÎÞØ¢ ÉÃßæÏ¿áJÞÃí §Äí ÉUßÏßW Õßøß‚Äí. 28 ÕVÃB{ßÜÞÃí ÉUßAµJáU çÉV×cX ÈßVÎßÄ ÉøÕÄÞÈßµZ.

ÉUßÏáæ¿ ¥µJ{JßW æÎÞèØAÞÃí ÉÄß‚Äí. ÕßÕßÇ øÞ¼cB{ßWÈßKáU dÉÖØíÄøÞÏ µÜÞµÞøzÞøÞÃí ÉUßÏáæ¿ ºáÕøáµ{ßÜᢠ±ÞØáµ{ßÜᢠ~áV¦X ÕÞµcBZ ¦çÜ~È¢ æºÏíÄÄí. '¥ØíÎÞ©W ÙáØíÈ ®KùßÏæM¿áK èÆÕßµ ÈÞÎBZ ÎáÝáÕX ÉUßÏßW ÎádÆâ æºÏíÄßGáIí. 22,000 ºÄáødÖ ¥¿ßÏßW ÈßVÎß‚ ¨ ¦øÞÇÈÞÜÏ¢ ÕßØíÎÏßMßAáK µìÄáµ µÞÝíºÄæKÏÞÃí. (കടപ്പാട് : മലയാള മനോരമഓണ്‍ലൈന്‍.കോം )

The majestic Sheikh Zayed Grand Mosque is probably the most imposing religio
us and national landmark in Abu Dhabi to date. It is also arguably one of the most important architectural treasures of contemporary UAE society - and one of the most beautiful in the world - initiated no less by the late president HH Sheikh Zayed bin Sultan Al Nahyan, who is fondly thought of as the father of the UAE.
First considerations to build the Mosque began in the late 1980s and much thought was given to its location and its design over the next decade. The initial architectural design was agreed upon and the inaugural cornerstone laid in the late 1990s.
The Sheikh Zayed Grand Mosque, popularly called the Grand Mosque by local residents, is seen as a construction to ‘unite the world’, using artisans and materials from countries such as Italy, Germany, Morocco, India, Turkey, Iran, China, Greece and the UAE. More than 3,000 workers and 38 renowned contracting companies took part in the construction of the Mosque.

The Mosque’s initial architectural design was Moroccan, but it evolved to include many global features, including exterior walls that are of traditional Turkish design. Natural materials were chosen for its design and construction due to their long-lasting qualities, including marble, stone, gold, semi-precious stones, crystals and ceramics.
The 22,412 square metre Mosque site is equivalent to around the size of five football fields, and can accommodate 40,960 worshippers – 7,126 in the main prayer hall; 1,960 in the open prayer hall; 980 female worshippers in the open prayer hall female section; 22, 729 in the open Sahan (courtyard); 682 in the main prayer hall entrance and 784 in the mosque’s main hall entrance.
The Sheikh Zayed Grand Mosque features 82 domes of Moroccan design and all decorated with white marble. The main dome’s outer shell measures 32.8 metres in diameter and stands at a height of 70 metres from the inside and 85 metres from the outside - the largest of its kind, according to the Turkey Research Centre for Islamic History and Culture.

The Mosque has approximately 1,000 columns in its outer areas which are clad with more than 20,000 marble panels inlaid with semi-precious stones, including lapis lazuli, red agate, amethyst, abalone shell and mother of pearl. The 96 columns in the main prayer hall are round in shape and inlaid with mother of pearl. Additionally, the Mosque has four beautiful minarets standing at almost 107 metres each at the four corners of the mosque.

Reflective pools, totaling 7,874 square metres and laden with dark tiles, surround the Mosque, whilst coloured floral marble and mosaics pave the 17,000 square metre courtyard which is decorated with white marble from Greece. The pools reflect the Mosque’s spectacular image, which becomes even more resplendent at night.
An equally impressive interior design complements the Mosque’s awesome exterior. Italian white marble and inlaid floral designs adorn the prayer halls and the Mosque’s interior walls have decorative gold-glass mosaic features, particularly delicate on the western wall. The main glass door of the Mosque is 12.2 metres high, 7 metres wide and weighs approximately 2.2 tonnes.

The main prayer hall features the world’s largest chandelier under the main dome – being 10 metres in diameter, 15 metres in height and weighing over nine tonnes. The Mosque’s seven gold-coloured chandeliers, from Germany, feature thousands of Swarovski crystals from Austria and some glasswork from Italy, and cost about US$8.2 million (AED 30 million).

The main prayer hall can fit in around 7,126 worshippers and also features the world’s largest hand-knotted carpet. Designed by Iranian artist, Ali Khaliqi, the carpet was hand-crafted by 1,200 artisans in small villages near Mashhadin in Iran, a region renowned for its carpet making expertise. The artisans were flown to Abu Dhabi to stitch the carpet pieces together for the final fitting. Consisting of 2,268,000 knots, the Mosque’s carpet is estimated to be valued at US$8.2 million (AED 30 million).
The Qibla wall (facing the direction of the Holy City of Mecca) is 23 metres high and 50 metres wide, and is subtly decorated so as not to distract worshippers from prayer. Gold-glass mosaic has been used in the Mehrab (the niche found in the middle of the Qibla wall).

The 99 names (qualities) of Allah featured on the Qibla wall exemplify traditional Kufi calligraphy, designed by the prominent UAE calligrapher - Mohammed Mandi. The Qibla wall also features subtle fibre-optic lighting, which is integrated as part of the organic design.

In total, three separate calligraphy styles - Naskhi, Thuloth and Kufi – are used throughout the mosque and were drafted by Mohammed Mendi (UAE), Farouk Haddad (Syria) and Mohammed Allam (Jordan).
The Mosque has 80 Iznikpanels - highly decorated ceramic tiles popular in the 16th century - which feature distinctly in Istanbul’s imperial and religious buildings. Traditionally hand-crafted, each tile was designed by Turkish calligrapher Othman Agha.
28 different types of marble have been used throughout the Sheikh Zayed Grand Mosque, and include:-
Sivec from Greece & Macedonia, used on the external cladding (a total of 115,119 square metres of cladding has been used on the Mosque, including the four minarets)
  • Lasa from Italy, used in the internal elevations
  • Makrana from India, used in the annexes and offices
  • Aquabiana and Biano from Italy
  • East White and Ming Green from China
For more information & pictures click here :_

²ÎÞæa ÄÞ¼íÎÙW
²ÎÞæa ÄÞ¼íÎÙÜÞÃí ØáWJÞX ~ÞÌâØí d·ÞXÁí ÎØí¼ßÆí. ¥ùÌíçÉV×cX ÕÞØíÄáÖßWɵÜÏáæ¿ÏᢠºßdĵÜÏáæ¿ÏᢠÎßdÖâ; §LcX ÎÞVÌß{ßW ©ÏVK çÎÞÙÈÎwßø¢; ²ÞçøÞ çµÞÃßÜᢠµìÄáµ¢; ²ÞçøÞ ÌßwáÕßÜᢠÎßµÕßæaÏᢠµÀßÈÞÇbÞÈJßæaÏᢠØíÉVÖ¢; ¥µæÜÈßKá µÞÃáK Øìwøc¢ ¥¿áæJJáçOÞZ ¥ÆíÍáÄÎÞµá¢. ¦ÏßøAÃAßÈá æÄÞÝßÜÞ{ßµ{áæ¿ ÕßÏVMßæaÏᢠØâfíÎÄÏáæ¿ÏᢠØíÎÞøµ¢ µâ¿ßÏÞÃßÄí.

µßçÜÞÎàxùáµZ ¥µæÜ ÈßçK µÞÃÞ¢, ¥Fá µâxX ÎßÈÞøBZ ÉUßÏáæ¿ dÉÇÞÈ æµGß¿çJÞ¿í çºVKÞÃí dÉÇÞÈ ÎßÈÞø¢. §ÄßÈí 91.5 ÎàxV ©ÏøÎáIí. Îxá ÈÞæÜH¢, ÎØí¼ßÆᢠ¥ÈáÌt æµGß¿B{ᢠçºVK ØÎá‚ÏJßæa ÈÞÜáçµÞÃáµ{ßÜÞÃí. §ØíÜÞ¢ ÎÄÕßÖbÞØJßæa ¥Fí ¥¿ßØí@ÞÈdÉÎÞÃB{áæ¿ dÉÄàµÎÞÃßÄí. ÎØí¼ßÆßæa dÉÇÞÈ ÄÞÝßµAá¿¢ ¥µæÜ ØáWJÞX ~ÞÌâØí ÉGÃJßWÈßKá µÞÃÞ¢. 50 ÎàxV ©ÏøJßÜáU ÄÞÝßµAá¿¢ ØbVâÉâÖßÏÄÞÃí. §ÄßÈá Ø¢øfÃÎÞÏß dÉçÄcµ µÕºÕáÎáIí. ¦ÝíºÏßæÜÞøßAW ÄÞÝßµAá¿¢ ÏÞdLßµÎÞÏß µÝáµá¢.

ÎâKí µâxX ¦V‚áµZ µ¿KÞÃí ÉUß ØÎá‚ÏJßçÜæAJáµ. ²ÎÞX ÉÞøOøcÎÈáØøß‚í ÄùÈßøMßWÈßKí ©ÏøJßÜÞÃí ÎØí¼ßÆí. dÉÇÞÈ ¦øÞÇÈÞÙÞ{ᢠÉßKßW ØídÄàµZAáU dÉçÄcµ ÙÞ{áÎÞÃáUÄí. §ì ¦V‚áµ{ßæÜÜïÞ¢ ~áV¦X ØâµíÄB{ᢠ¥ÜïÞÙáÕßæa 99 ÈÞÎB{ᢠ¦çÜ~È¢ æºÏíÄßGáIí. ²ÞçøÞ ¦V‚ßæaÏᢠÈßù¢, ¥ÄßæÜ µÜïáµZ çºVJáÕ‚ øàÄß, ¦çÜ~È¢ æºÏíÄ ÕÞµc¢, ºßdÄ¢ Äá¿BßÏÕÏíæAÜïÞ¢ dÉçÄcµ ÈcÞÏàµøÃB{áÎáIí.

dÉÇÞÈ dÉÞV@ÈÞÙÞ{ßçÜAí ÕàIᢠÎâKá µÕÞ¿BZ. §ÕÏíAí ¦ùá ÎàxçùÞ{¢ ©ÏøÎáIí. ØÞÇÞøà ÆßÕØB{ßW ÕÞÄßÜßæa æºùßæÏÞøá ÍÞ·¢ ÎÞdÄçÎ ÄáùAáµÏáUâ. æÕUßÏÞÝíºµ{ßW ÕÞÄßW ÉâVÃÎÞÏß ÄáùAáçOÞZ §øáÕÖJáÈßKᢠdÉçÄcµ µVGÈáµZ ÈàBßÕøá¢. dÉÇÞÈÙÞ{ßæÜ ÉøÕÄÞÈß §ùÞÈßW Èâùá µÃAßÈá æÄÞÝßÜÞ{ßµZ 27 ÎÞØ¢ æµÞIÞÃá ÈßVÎß‚Äí. 21 ¿Y ÍÞøÎáU §ì ÉøÕÄÞÈßÏßW 170 çµÞ¿ß æÈÏíJáÕÜÏB{áIí. 58 ÍÞ·B{ÞÏß æµÞIáÕK ÉøÕÄÞÈß ÙÞ{ßÈáUßæÜJß‚í µâGßç‚VAáµÏÞÏßøáKá. ØÞÇÞøÃÆßÕØB{ßW ÉøÕÄÞÈßAá Îáµ{ßW dÉçÄcµ È¿MÞÄÏÞÏß ÎæxÞøá ×àxí ÉÞµá¢. ÙÞ{ßæa ÈÞÜáÍÞ·Jáµâ¿ßÏᢠȿáÕßÜáæ¿ÏᢠÎÞdÄÎÞÏßøßAᢠ§Äí. ØwVÖµV §ì ÍÞ·Já ÎÞdÄçÎ È¿AÞX ÉÞ¿áUâ. ÉøÕÄÞÈßÏßçÜAí ÕßÖbÞØßµZAá dÉÞV@ÈÏíAá ÎÞdÄÎÞÃá dÉçÕÖÈ¢.

dÉÇÞÈÙÞ{ßæa ÎÇcÍÞ·Jí ÄÞÝßµAá¿JßWÈßKáU ÄâAáÕß{AßÈí ®Gá ¿Y ¦Ãá ÍÞø¢. ÄÞÝßµAá¿Jßæa Îáµ{ßW ÈßKí 14 ÎàxV ÄÞçÝAí ²xAOßÏßW ÄâBßÈßWAáK ÄâAáÕß{AßÈí ®GáÎàxV ÕcÞØÎáIí. §ÄßW 1122 ÌZÌáµ{ÞÃáUÄí. ¯æÄCßÜᢠÌZÌí 絿ÞÏÞW, Õß{Aí ¥ÝßAáµÏÏÜï, ɵø¢, dÉçÄcµ ædµÏßX æµÞIáÕKí æÄÞÝßÜÞ{ßµZ ¥çBÞGá µÏùáµÏÞÃá ÉÄßÕí. ÄâAáÕß{AßÈáUßÜâæ¿ dÉçÄcµ ç·ÞÕÃßÏᢠȿMÞÄÏáÎáIí. ÄâAáÕß{AßÈáUßW ÉJá æÄÞÝßÜÞ{ßµZAí ²çøØÎÏ¢ ç¼ÞÜß溇ޢ.

dÉÞV@ÈÞ ÙÞ{ßæÜ ºáÕøáµ{ßæÜBᢠçÉV×cX ºßdĵÜÏáæ¿ Øìwøc¢. ÎÞxáµâGÞX ÉÜÄßÜᢠØbVâ ÉÄß‚ßGáIí. É¿ßEÞçù ºáÕøßW, ºßdÄÞÜCÞøBZAß¿ÏßW §øáÕÖJáÎÞÏß ¥ÆãÖcÎÞÏ øIá ÕÞÄßÜáµ{áIí. ²Kí, §ÎÞÎßæa µÕÞ¿¢; ÎæxÞKí ØáWJÞX ~ÞÌâØßæaÏá¢. dÉÞV@ÈÞÙÞ{ßæa ÕÖB{ßÜâæ¿ È¿AáçOÞZ æµÞGÞøJßæa §¿ÈÞÝßÏßÜâæ¿ È¿AáK dÉÄàÄßÏÞÏßøßAá¢. ÎØí¼ßÆí ØÎá‚ÏJßæÜBᢠÎÞVÌßZ ÉÞµßÏßGáIí. ÉÜ µÞÜB{áæ¿ dÉÄàµB{ÞÏß ÉÜÄø¢ ¥ÜCÞøBZ §ÕÏíAá ÈWµáKá. µßÝAáÕÖJí, ÕßÖÞÜÎÞÏ ÉâçLÞGÕᢠ¼ÜÇÞøÏáÎáIí. ÄÞ¼íÎÙÜßÈá ÎáKßæÜ ÉâçLÞGJßæa ÎÞÄãµÏßÜÞÃßÄí.

ØíæÉÏßÈßW §ØíÜÞÎßµÞÇßÉÄc¢ ÈßÜÈßKßøáK µÞÜæJ ØÞ¢ØíµÞøßµJÈßÎÏᢠØÞçCÄßµÄÏᢠÎáÄW Ùß¼ÞØí (ÎAÏᢠÎÆàÈÏᢠ©ZæM¿áK çÎ~ܵZ), Îá·Z (§Lc), ÎçÇc×c, çÉV×c Äá¿BßÏ Øí@ÜB{ßæÜ Ø¢ØíµÞøBZ Õæø çºVJáÕÏíAáKÄÞÃí ÈßVÎÞÃøàÄßµZ. ÎæxÞøáÕÖJí ²ÎÞÈßæÜÏᢠ¥çùÌcÏáæ¿ Îxá ÍÞ·B{ßæÜÏᢠèÉÄãµB{ßW Äá¿Bß ²çGÞÎX, ΢ÜâAí, Îd·ßÌí, æÎØæMÞçGÎßÏ µÜÞøâÉB{áæ¿ dÉÄßËÜÈ¢ Øã×í¿ßAáKá.

ÉÞøOøcÕᢠdÉÄÞÉÕᢠ²øáçÉÞæÜ dÉÆVÖßMßAáK §ì ØáwøÎwßø¢, dÉÞV@ÈÞÜÏ¢ ®KÄßÈMáù¢ ØÞ¢ØíµÞøßµçµdwÕᢠÎÄØìÙÞVÆ çµdwÕáÎÞÃí. ÎØí¼ßÆí ØwVÖßAÞÈᢠ¥µJá dÉçÕÖßAÞÈᢠ¦VAᢠÕßÜAßÜï. Éçf, ÎÞÈcÎÞÏ ÕØídÄÇÞøâ çÕÃæÎKá ÎÞdÄ¢. ØídÄàµZAí ÖßçøÞÕØídÄÕᢠÖøàø¢ ÎùÏíAáK ÕØídÄB{ᢠçÕâ. ÕßçÆÖßµæ{ÜïÞ¢ ÉUßÏßçÜAá Îâ¿ßMáÄ‚á ÕøáK µÞÝíºÏᢠøصøÎÞÃí. Äàæø ÉøߺßÄÎÜïÞJ ÕØídÄBç{Þ¿í ¥ÕV æÉÞøáÄßæAÞçIÏßøßAá¢. ÎØí¼ßÆßçÈÞ¿í çºVKí §øáÉÄßÈÞÏßøçJÞ{¢ ÉáØíĵB{áU èÜdÌùßÏᢠØçN{ÈÙÞ{áÎáIí. øÞ¼cÄÜØí@ÞÈÎÞÏ ÎØíµxßW ØàÌí ®µíØídÉçØbÏßÜáU d·ÞXÁí ÎØí¼ßÆí ØÎá‚ÏJßæa æÎÞJ¢ ÕßØíÄàVâ 9.33 Üf¢ ºÄáødÖ ÎàxùÞÃí. §ÄßW 4.16 Üf¢ ºÄáødÖ ÎàxùßÜÞÃí æµGß¿B{ᢠÎxá ÈßVÎÞÃB{á¢. ÈâùáµÃAßÈá æÄÞÝßÜÞ{ßµZ ®GáÕV×¢æµÞIí ÉâVJßÏÞAßÏ ÎØí¼ßÆí 2001ÜÞÃí dÉÞV@ÈÏíAÞÏß ÄáùKÄí. ºøßdÄJßÜᢠèÉÄãµJßÜᢠ¥ÍßÎÞÈ¢ æµÞUáK ÈßBZAí ¦ÇáÈßµµÞÜJí ®LáIí ®Kí ²ÎÞÈßæÜ ¼ÈÄçÏÞ¿í çºÞÆß‚ÞW ¥ÕV ÈßÎß×ÞVÇJßæa §¿çÕ{ÏßÜïÞæÄ ÉùÏá¢: ØáWJÞX ~ÞÌâØí d·ÞXÁí ÎØí¼ßÆí. (കടപ്പാട്: മലയാളമനോരമഓണ്‍ലൈന്‍.കോം)

Thursday, April 21, 2011

തിരുദൂടരുടെ തിരു മൊഴികള്‍ !!

ഒരു മുസ്ലിമിന് അവകാശപെട്ട എന്തെങ്കിലും ആരെങ്ങിലും അനര്‍ഹമായി കൈയ്യടക്കിയാല്‍ അള്ളാഹു അവനു നരകം നിര്‍ബന്ധമാക്കും . സ്വര്‍ഗം ഹരാമാക്കുകയും ചെയ്യും ! അത് ഒരു പല്ല് തേക്കുന്ന മിസ്വക്ക് കഷണമായാലും ശരി.

ഓരോ ദിവസവും 'അബയില്‍ 120 രഹമതുകള്‍ ഏറന്ഗുന്നതാണ്. ആദില്‍ 60 ത്വവാഫ് ചെയ്യുന്നവര്‍ക്കും 40 നമസ്കരിക്കുന്നവര്‍ക്കും 20 'അബയെ നോക്കികൊണ്ടിരിക്കുന്നവര്‍ക്കും ആണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലഹ്മ പറഞ്ഞിരിക്കുന്നു. കൂടുതല്‍ ടിപ്സ് അടുത്ത ദിനങ്ങളില്‍ ചേര്‍ക്കുന്നതാണ് !


Thursday, April 14, 2011

ആറളം ബാന്ഗ്ലൂരായി !!

ഓരോ വളവും വളഞ്ഞു ചുരം ഇറങ്ങുമ്പോള്‍ തണുത്ത കാറ്റ് പതുക്കെ ബസ് വിന്‍ഡോ കടന്ന് ശരീരത്തെ ഉറക്കത്തില്‍ നിന്ന് തട്ടിയുണര്‍ത്തുന്നുണ്ടായിരുന്നു. വിദൂരമായ അഗാധതയില്‍ മഞ്ഞ് വെള്ള പുതപ്പ് പ്രകൃതിക്കു നല്‍കുന്നത് ഞാന്‍ ഉറക്കത്തെ ബാക്കിയാക്കി നോക്കി ഇരുന്നു. രാത്രി തുടങ്ങിയ യാത്രയില്‍ ഉറക്കം ഇടക്കിടെ ബ്രേക്ക് ഇട്ടത്തു കൊണ്ട് തീരെ കളച്ചു പിടിച്ചില്ല. വ്യാഴ്ച്ച രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ആറളം ചിത്രശലഭം ക്യാംപിനെ കുറിച്ചു വാര്‍ത്ത വായിച്ചു. പിന്നെ അതിലേക്കുള്ള യാത്രയിലേക്ക് മനസ്സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ക്യാമ്പ് ഡയര്‍കടരെ വിളിച്ചു പങ്കെടുക്കുവാനുള്ള അവസരം എന്റെ സുഹൃത്തിന്റെ കൂടെ തരപ്പെടുത്തി. അന്നേ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ മനസ്സ് സ്വപ്നങ്ങള്‍ കടന്ന് വനയാത്രയും ചിത്രശലഭങ്ങളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു. വൈകുന്നേരം ഷബിന്‍ മുഹമ്മദ് ഇറാനിയുടെ കോള്‍, "എടാ നീ നാളെ എന്തയാലും ബാംഗ്ലൂര്‍ പോകണം ". എന്തിനു? "എസ്.കെ.എസ്.എസ്.എഫിന്റെ സെമിനാറില്‍ പങ്കെടുക്കുവാന്‍" ഞാന്‍ ഒറ്റക്കോ? " കൂടെ ഖയ്യൂം സാറുമുണ്ടാകും എന്നു പറഞ്ഞു അവനു കോള്‍ വെച്ചു. കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൌ

ഉംറ യാത്ര- 3 ( പ്രവേശനം )

റിയാദിലെ പ്രഭാതത്തിനു കുളിരണിയിക്കുന്ന തണുപ്പ്. സുഹൈറിന്റെ പെങ്ങൾ തയ്യാറാക്കിയ പ്രാതലിന് സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. രാവിലെ പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ തിരിക്കണമെന്നു തലേന്നെ തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും പ്രാതലിന്റെ കൊതിപ്പിക്കുന്ന ഇഡ്ഡലിക്കൊപ്പം ഉച്ചക്കുള്ള ഭക്ഷണം വരെ അവര്‍ പാര്‍സല്‍ ആക്കിയിരിക്കുന്നു.നേരത്തെ ഇതെല്ലാം തയ്യാറാക്കാന്‍ അവര്‍ എത്ര നേരത്തെ എഴുന്നേറ്റിരിക്കണം. അവരുടെ നല്ല മനസ്സിനു അവര്‍ക്കും കുടുമ്പത്തിനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു റിയാദില്‍ നിന്നും യാത്ര തിരിച്ചു.

റിയാദ് പട്ടണത്തില്‍ റെയില്‍‌വേ സ്റ്റേഷനു സമീപമാണു അവര്‍ താമസിക്കുന്നത്. അതിന്നു മുന്നിലൂടെയാണ് ഞങ്ങള്‍ക്ക് മക്കയിലേക്ക് പട്ടണത്തില്‍ നിന്നും പുറം ചാടേണ്ടത്. മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നു പോയി കാണുമായിരുന്നു. നമ്മുടെ നാട്ടിലെ തീവണ്ടിയില്‍ നിന്നെന്തെല്ലാം മാറ്റം എന്നു മനസ്സിലാക്കാനായിരുന്നില്ല, എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മറ്റു ചില ഓര്‍മപുതുക്കലിനു കൂടിയായിരുന്നു അത്.


ഒന്നാം ലോകമാഹായുദ്ധത്തില്‍ ഉസ്മാനിയാ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ഖിലാഫത്ത് ഇല്ലാതായ ചരിത്ര പ്രാധാന്യത്തിന്റെ ഒരു ഓര്‍മ പുതുക്കലിനു വേണ്ടിയായിരുന്നു അത്. ഒരു തീവണ്ടിപ്പാളയത്തിലൂടെ ഒരു സാമ്രാജ്യം തകര്‍ത്ത കഥ അറേബ്യക്ക് പറയാനുണ്ട്. എന്റെ മനസ്സിലൂടെ ലോറന്‍സ് ഓഫ് അറേബ്യയിലെ രംഗങ്ങള്‍ കടന്നു പോയി. റിയാദിലെ ഈ റെയില്‍ പാതങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല എന്നെനിക്കറിയാം. എന്നാലും ചരിത്രത്തിനു ഇങ്ങിനെ ചില അസ്കിതകളുണ്ടല്ലോ. മുന്നില്‍ കാണുന്ന കെട്ടിടങ്ങളെയോ പട്ടണത്തിന്റെ പൊലിമയോ അല്ല ഞാനിപ്പോള്‍ കാണുന്നത്. എന്റെ കണ്മുമ്പിലൂടെ ഒരു പഴയ തീവണ്ടി പാളം തകർന്നു മറിഞ്ഞു കൊണ്ടിരിക്കുന്നു.


ദമസ്കസില്‍ നിന്നു മദീനവരെ നീളുന്ന ഹിജാശ് റയില്‍‌വേ ഉസ്മാനിയ ഖിലാഫത്തിന്റെ പ്രൌഢിയുടെ പ്രതീകമായിരുന്നു. അറബ് ദേശീയത ഖിലാഫത്തിനെ മറികടന്നപ്പോള്‍ തകര്‍ന്നു പോയ ഖിലാഫത്തിന്റെ ചരിത്രം. തകര്‍ന്നത് കേവലം ഒരു റെയില്‍‌ പാതയായിരുന്നില്ല. പിന്നീടൊരിക്കലും കൂട്ടിയോജിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഖിലാഫത്തു കൂടിയായിരുന്നു. പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും പിന്നീടൊരിക്കലും ഹിജാസ് റെയില്‍വേയും പുനസ്ഥാപിക്കാനായിട്ടില്ല. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക

ദു'ആ

തൊണ്ണൂറ്റി ഒമ്പത് മുത്തുകള്‍ തികച്ചും ഉണ്ടായിരുന്നു എന്റെ ജപമാലയില്‍. എനിക്കുറപ്പുണ്ട്,
അതില്‍ നിന്ന് ഒന്നുപോലും കൊഴിഞ്ഞു പോയിട്ടില്ലെന്ന്. കാരണം, ഞാനത് ഉപയോഗിക്കാതെ
സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു; വിശുദ്ധ ഗ്രന്ഥത്തിന്റെ മുകളില്‍.പലപ്പോഴും അതെടുക്കാന്‍ മടിക്കുന്നത് തിരിച്ചു വക്കാനുള്ള ധൃതി കൊണ്ട് മാത്രം. വിരലുകള്‍ വിറക്കാറില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാനവ എണ്ണിനോക്കി തിരിച്ചു വക്കുന്നു.എന്‍റെ കൈരേഖകളപ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിന്‍റെപുറം ചട്ടയില്‍ പതിയുന്നു.അത്രമേല്‍ പൊടിയുണ്ടായിരിക്കും എപ്പോഴും അതില്‍.ഇപ്പോള്‍ അതില്‍ ഒരടയാളവും അവശേഷിക്കുന്നില്ല. എല്ലാം വീണ്ടും
പൊടികൊണ്ടു മൂടി. ആറങ്ങോട്ടുകര മുഹമ്മദ്‌ എന്നാ ബ്ലോഗ്ഗെരുടെ ബ്ലോഗ്ഗില്‍ നിന്ന് : ക്ലിക്ക്ഹിയര്‍

Wednesday, April 13, 2011

നമ്മുടെ നമസ്‌കാരം

> > മഹാപണ്ഡിതന്‍ ഹാതിമുല്‍ അസ്വമ്മിനോട്‌, ഒരാള്‍
> > അദ്ദേഹത്തിന്റെ നമസ്‌കാരത്തെക്കുറിച്ചന്വേഷിച്ചു. മനോഹരമായ ആ മറുപടി
> > ഇങ്ങനെയായിരുന്നു: `നമസ്‌കാരത്തിന്‌ സമയമായാല്‍ പൂര്‍ണമായി വുദുവെടുത്ത്‌
> > നമസ്‌കാര സ്ഥലത്ത്‌ ഞാനെത്തും. അവിടെ എത്തിയാല്‍ മനസ്സും അവയവങ്ങളും
> > ശാന്തമാകുന്നതു വരെ അല്‌പനേരം കാത്തുനില്‌ക്കും. ശേഷം നമസ്‌കാരത്തിനായി
> > ഒരുങ്ങും.
> > അന്നേരം, അങ്ങകലെയുള്ള കഅ്‌ബാ എന്റെ കണ്‍പുരികങ്ങള്‍ക്കിടയില്‍
> > വന്നുനില്‌ക്കുന്നതു പോലെ എനിക്കു തോന്നും. സ്വര്‍ഗം എന്റെ വലതുഭാഗത്തും നരകം
> > ഇടത്തുമുള്ളതു പോലെ സങ്കല്‌പിക്കും. നരകത്തിനു മീതെയുള്ള പാലത്തിലാണ്‌ എന്റെ
> > പാദങ്ങള്‍ എന്ന അവസ്ഥയിലായിരിക്കും മനസ്സ്‌. മരണത്തിന്റെ മാലാഖ എന്റെ
> > പിന്നാമ്പുറത്തുള്ളതുപോലെ മനക്കണ്ണില്‍ ഭയം തിളയ്‌ക്കും. എന്റെ
> > ജീവിതത്തിലെ അവസാന നമസ്‌കാരമാണിതെന്ന്‌ എനിക്കു തോന്നും. ഭയവും പ്രതീക്ഷയും
> > നിറയും. എന്റെ നമസ്‌കാരങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ എന്ന ആധിയായിരിക്കും
> > പിന്നീട്‌.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാള്യം 1, പേജ്‌ 151)
> > സര്‍വലോക പരിപാലകനായ അല്ലാഹുവോടുള്ള ആത്മഭാഷണമാണ്‌ നമസ്‌കാരം. ഹൃദയം
> > നൊന്തുപിടയുന്ന പാപിയുടെ പശ്ചാത്താപമാണ്‌ നമസ്‌കാരത്തിന്റെ ആന്തര ചൈതന്യം.
> > ഉള്ളും പുറവും ഭക്തികൊണ്ട്‌ കഴുകിത്തുടയ്‌ക്കുന്ന ഏതാനും നിമിഷങ്ങള്‍ ജീവിത
> > മേഖലകളിലേക്കാകെ വെളിച്ചമായി നിറയണം. ഈമാനിന്റെ ഇന്ധനം ശേഖരിച്ച്‌ കൂടുതല്‍
> > തെളിച്ചമുള്ള സത്യവിശ്വാസിയായി സ്വയം പുതുക്കാനുള്ള
> > സന്ദര്‍ഭമായിരിക്കണം നമസ്‌കാരങ്ങള്‍. അങ്ങനെയല്ലാത്ത നമസ്‌കാരങ്ങളെക്കുറിച്ച്‌
> > തിരുനബി(സ) പറഞ്ഞതു കൂടി നാം കേള്‍ക്കണം: ``കറുത്തിരുണ്ട നിലയില്‍
> > ആകാശത്തേക്ക്‌ അത്‌ ഉയര്‍ത്തപ്പെടും. ആകാശ കവാടങ്ങള്‍ അതിനു വേണ്ടി
> > തുറക്കപ്പെടുകയില്ല. പഴന്തുണി ചുരുട്ടിയെറിയുന്നതു പോലെ നമസ്‌കാരക്കാരന്റെ
> > മുഖത്തേക്ക്‌ ആ നമസ്‌കാരത്തെ തിരിച്ചെറിയും'' (മജ്‌മഉസ്സവാഇദ്‌ 2:122)
> > നോക്കൂ, ഇരുപത്തിനാല്‌ മണിക്കൂറാണ്‌ ഒരു ദിവസം. നമസ്‌കാരങ്ങളുടെ സമയം
> > ഇരുപത്തിനാല്‌ മിനുട്ടില്‍ ഒതുങ്ങും. അല്ലാഹുവിനെ ഓര്‍മിക്കാനും ആ ഓര്‍മ
> > നിലനിര്‍ത്താനുമാണ്‌ നമസ്‌കാരങ്ങള്‍. അപ്പോളത്‌ ഇരുപത്തി നാല്‌ മിനുട്ടില്‍
> > ഒതുങ്ങുന്നതാണോ? അല്ല. ദിവസം മുഴുവനും ആ ഓര്‍മ നമ്മില്‍ തുടരണം. അതിനാവശ്യമായ
> > സംഭരണ കേന്ദ്രമാണ്‌ നമസ്‌കാരങ്ങള്‍.
> > ``ഞാന്‍ നമസ്‌കരിക്കുന്നതു കണ്ട പ്രകാരം നിങ്ങളും നമസ്‌കരിക്കുക'' എന്നാണല്ലോ
> > തിരുനബി(സ)യുടെ കല്‌പന. എന്താണീ കല്‌പനയുടെ പൊരുള്‍? തിരുനബി നിര്‍വഹിച്ച അതേ
> > രീതിയില്‍ കൈകെട്ടുകയും പ്രാര്‍ഥനകള്‍ ചൊല്ലുകയും ചെയ്യുക എന്നു മാത്രമാണോ?
> > ആകരുത്‌. പിന്നെയോ? അവിടുന്ന്‌ നിര്‍വഹിച്ച അതേ തഖ്‌വയോടെ നമസ്‌കരിക്കുക
> > എന്നുകൂടി അപ്പറഞ്ഞതിന്‌ അര്‍ഥമില്ലേ?
> > എങ്ങനെയായിരുന്നു തിരുനബി(സ)യുടെ നമസ്‌കാരങ്ങള്‍? ആഇശ(റ) പറയുന്നു: ``ആ
> > നമസ്‌കാരങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും ദൈര്‍ഘ്യത്തെപ്പറ്റിയും എന്നോട്‌
> > ചോദിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. നമസ്‌കാര സമയമായാല്‍ സന്തോഷം കൊണ്ട്‌
> > അവിടുത്തെ മുഖം വിടരും. ബാങ്കുകാരനായ ബിലാലിനോട്‌, `ബിലാല്‍ ഞങ്ങള്‍ക്ക്‌
> > ആനന്ദം പകരൂ, ആനന്ദം പകരൂ' എന്ന്‌ പറഞ്ഞുകൊണ്ടിരിക്കും. അടുപ്പത്ത്‌ വെച്ച
> > പാത്രം തിളയ്‌ക്കുന്നതു പോലെ- തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടായിരുന്നു
> > തിരുനബിയുടെ നമസ്‌കാരം.''
> > നബി(സ) നമസ്‌കരിക്കുന്നത്‌ കഅ്‌ബയില്‍ വെച്ചു കണ്ട നിമിഷം മുതലാണ്‌ തന്റെ
> > മനസ്സിളകിയതെന്ന്‌ ഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌. ``ലഹരി ബാധിതരായി
> > നമസ്‌കരിക്കരുത്‌'' എന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്‌. കാരണമെന്താ?
> > പറയുന്നതെന്താണെന്ന്‌ മനസ്സിലാക്കാന്‍ ലഹരി ബാധിച്ചവര്‍ക്ക്‌ കഴിയില്ല.
> > അങ്ങനെയെങ്കില്‍ പറയുന്നവ ഉള്‍ക്കൊള്ളാതെ ലഹരി ബാധിക്കാത്തവര്‍ നമസ്‌കരിച്ചാലും
> > അത്‌ നിഷ്‌ഫലമാകില്ലേ?
> > ``നമസ്‌കരിക്കുന്നവര്‍ക്ക്‌ നാശം'' എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്‌.
> > കൃത്യമായി പള്ളിയിലെത്തി നമസ്‌കരിച്ച്‌ വീട്ടില്‍ തിരിച്ചെത്തിയ
> > ചിലരെക്കുറിച്ചല്ലേ ഇപ്പറഞ്ഞത്‌? അവര്‍ ചെയ്‌ത തെറ്റെന്താണ്‌? സമയം തെറ്റാതെ
> > നമസ്‌കരിക്കാന്‍ പോവുകയും മടങ്ങുകയും ചെയ്യുകയല്ലാതെ, ചുറ്റുഭാഗത്തേക്ക്‌ അവര്‍
> > തിരിഞ്ഞുനോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ അനാഥയെ കാണാമായിരുന്നു.
> > സഹായമാവശ്യമുള്ള ദരിദ്രരെ കാണാമായിരുന്നു. ഉപകാരം ചെയ്യാനുള്ള അവസരങ്ങള്‍
> > കാണാമായിരുന്നു.
> > ഇനി നമ്മള്‍ ചിന്തിക്കുക- ആരെക്കുറിച്ചാണ്‌ ഇപ്പറഞ്ഞത്‌, ഉപയോഗിക്കാതെ
> > ഉപേക്ഷിച്ച മരുന്നുകള്‍ നമ്മുടെ വീട്ടിനകത്ത്‌ എത്രയധികമുണ്ട്‌!~രസം തികയാതെ
> > വേണ്ടെന്നുവെച്ച വസ്‌ത്രങ്ങള്‍ എത്രയുണ്ട്‌! ധൂര്‍ത്തിനും ദുരാഗ്രഹങ്ങള്‍ക്കും
> > ചെലവഴിച്ച പണമെത്ര! -കടം കൊണ്ടും സങ്കടങ്ങള്‍ കൊണ്ടും നെഞ്ചുപൊട്ടുന്നവര്‍
> > നിറഞ്ഞ കണ്ണുകളോടെ അയല്‍പക്കത്തുണ്ടെന്ന്‌ അറിഞ്ഞിട്ടും
> > കണ്ണടച്ച്‌, കൃത്യമായി നമസ്‌കരിച്ച്‌ സലാംവീട്ടിയവര്‍ നമ്മള്‍ തന്നെയല്ലേ?
> > തിന്മകളില്‍ നിന്നകലാനും നന്മകളിലേക്ക്‌ അടുക്കാനും പ്രേരിപ്പിക്കുന്നതാകണം
> > നമസ്‌കാരം. അതാണ്‌ അല്ലാഹു നിര്‍ദേശിച്ച നമസ്‌കാരം. നമസ്‌കരിക്കുന്നതിന്റെ
> > മുമ്പ്‌ അതിന്റെ സമയത്തെക്കുറിച്ച ചിന്തയും നമസ്‌കരിക്കുമ്പോള്‍ അതിലെ
> > ആത്മാര്‍ഥതയെ കുറിച്ച ഭക്തിയും നമസ്‌കാര ശേഷം ജീവിതത്തിലുണ്ടാകേണ്ട
> > സദ്‌ഗുണങ്ങളുമാണ്‌ നമ്മില്‍ കാണേണ്ടത്‌. തിരുനബി(സ) പറഞ്ഞു: ``നിങ്ങള്‍
> > നമസ്‌കാരത്തിന്‌ ഒരുങ്ങിയാല്‍ നാഥനുമായി ആത്മഭാഷണത്തിനു വേണ്ടിയാണ്‌
> > യഥാര്‍ഥത്തില്‍ ഒരുങ്ങുന്നത്‌. അതിനാല്‍ എങ്ങനെയാണ്‌ ആത്മഭാഷണം
> > നടത്തുന്നതെന്ന്‌ ഓരോരുത്തരും ആലോചിക്കട്ടെ.'' (ഇബ്‌നുഖുസൈമ 1:241)
> > നമുക്ക്‌ പ്രിയപ്പെട്ടവരോട്‌ എത്ര നേരവും നാം സംസാരിച്ചുകൊണ്ടിരിക്കും. പക്ഷേ,
> > നമ്മുടെ നമസ്‌കാരങ്ങള്‍ വേഗം തീര്‍ന്നുപോകുന്നു!

ദാറുല്‍ഹുദ സമ്മേളനം ദുബായിലും! രെജിസ്റ്റര്‍ ചെയ്യൂ...


അസ്സലാമു അലയ്ക്കും വറഹ്മതുല്ലാഹ് ,
ഫെടെരഷന്‍ ഓഫ് വേള്‍ഡ്‌ ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഒരേ ഒരു സ്ഥാപനമായ സുന്നീ കൈരളിയുടെ അഭിമാനം 'ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി' യുടെ സില്‍വര്‍ ജൂബിലി യു.എ.ഇ തല ഫീഡര്‍ സമ്മേള
നം ആയിരങ്ങളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ദുബായ് ഖിസൈസിലെ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള (Near Al Mulla Plaza Signal) 'ജംഇയ്യത്തുല്‍ ഇസ്‌ലാഹ്' ഓഡിറ്റോറിയത്തില്‍വെച്ച് ഏപ്രില്‍ 22 ന് (വെള്ളിയാഴ്ച്ച) നടക്കുന്നു...സമസ്തയുടെ- സുന്നത്ത്‌ ജമാഅത്തിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഈ മഹത്തായ പ്രവാസീ മുസ്‌ലിംകളുടെ സമ്മേളനത്തില്‍ താങ്കള്‍ പങ്കെടുക്കുകയും മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്ത് വന്‍ വിജയമാക്കാന്‍ ഓരോ മുസ്‌ലിം സഹോദരന്മാരോടും അഭ്യര്‍ത്തിക്കുന്നു....
വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനും വിശ്രമിക്കാനും പ്രാര്‍ഥനക്കും സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.
സമ്മേളനത്തിനു പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ മേലെ പറഞ്ഞ ഡിറ്റയില്‍സ് ഉള്‍പെടുത്തി myhadia@gmail.com ലേക്ക് ഇമെയിലിലെക്ക് അയച്ചാലും മതിയാകുന്നതാണ്.

************
ദീനുല്‍ ഇസ്‌ലാമിന്‍റെ സേവകരാവാന്‍ അള്ളാഹു നമ്മുക്ക്‌ തൌഫീഖ് നല്‍കട്ടെ...ആമീന്‍....

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പഠന ക്ലാസ്സ്‌ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍

പ്രിയ സഹോദരന്മാരെ... അസ്സലാമു അലയ്ക്കും,
കഴിഞ്ഞ വര്‍ഷം ബഹു.ഇന്ത്യന്‍ പ്രസിഡണ്ട്‌ ഉദ്ഘാടനം ചെയ്ത അബൂദാബിയിലെ പ്രമുഖ ഇസ്‌ലാമിക ദഅ'വാ കേന്ദ്രമായ
'ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍'
എല്ലാ ശനിയാഴ്ചകളില്‍ പ്രമുഖ പ്രഭാഷകനും ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ബിരുദദാരിയുമായ ഉസ്താദ്‌ സിംസാറുല്‍ ഹഖ് ഹുദവി ഖുര്‍ആന്‍ തഫ്സീര്‍ പഠന ക്ലാസ്സ്‌ നടത്തുന്നു.
ക്ലാസ്സ്‌ ശനിയാഴ്ചകളില്‍ ഇഷാ നമസ്കാരം കഴിഞ്ഞ ഉടനെ ആരംഭിക്കും

....ഈ മഹത്തായ പഠന ക്ലാസില്‍ ഏവരും പങ്കെടുക്കുക...മറ്റുള്ളവരെ ഈ ദീനീ പഠന സദസ്സിലേക്ക് ക്ഷണിക്കുക...ഹസനാത്ത് നേടുക....ഈ ഇമെയില്‍ ഏവര്‍ക്കും എത്തിച്ച് ക്ലാസ്സ്‌ വിജയ്പ്പിക്കുന്നതില്‍ നാമും പങ്കാളിയാവുക....
ഉസ്താദ്‌ സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ തഫ്സീര്‍ പഠന ക്ലാസ്സ്‌ സുന്നീ ഓണ്‍ലൈന്‍ ആയ Kerala-Islamic-Class-Room®© ഇല്‍ തത്സമയം പ്രക്ഷേപണം ഉണ്ടായിരിക്കും....സമയം: എല്ലാ ശനിയാഴ്ചയും യു.എ.ഇയില്‍ ഇഷാ നമസ്കാരം കഴിഞ്ഞ ഉടനെ...
Indian Islamic Center Abu Dhabi.
Phone: 02-6424488

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs